- പാപം അവിചാരിതമായി ചെയ്ത് പോയതാണെന്ന് സമുദായം ന്യായീകരിച്ചു.
- സാമിരി ആഭരണങ്ങളെ പശുക്കുട്ടിയുടെ രൂപത്തിലാക്കി.
- ആ രൂപത്തിന് ഒരു ശേഷിയുമില്ലായിരുന്നു.
Surah Thaha – Ayah 85 to 86
- സാമിരി പ്രശ്നമുണ്ടാക്കുന്നു.
- മൂസാ നബി (അ) കോപത്തോടെ മടങ്ങി
Surah Thaha – Ayah 81 to 84
- അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്താൻ കൽപ്പിച്ചു.
- പശ്ചാത്തപിക്കുന്നവർക്ക് പൊറുത്തുകൊടുക്കപ്പെടുന്നതാണ്.
- മൂസാ നബി (അ) തൂരിസീനായിലേക്ക് ധൃതിയിൽ പുറപ്പെടുന്നു.
- ധൃതി പടച്ചവന്റെ പൊരുത്തത്തിന് വേണ്ടിയായിരുന്നു.
Surah Thaha – Ayah 77 to 80
- ഈജിപ്റ്റിൽ നിന്നും പലായനം ചെയ്യാൻ മൂസാ നബി (അ) കൽപ്പിക്കപ്പെടുന്നു.
- ഫിർഔൻ മുങ്ങിമരിച്ചു.
- ഫിർഔൻ, സമുദായത്തെ വഴികെടുത്തി.
- ഇസ്‌റാഈൽ ജനതയെ അല്ലാഹു അനുഗ്രഹിച്ചു.
Surah Thaha – Ayah 73 to 76
- പടച്ചവനോട് പാപമോചനം തേടി.
- അവർ പറഞ്ഞു: പടച്ചവന്റെ ശിക്ഷയാണ് കഠിനം.
- സല്‍ക്കർമിയായ സത്യവിശ്വാസിക്ക് സമുന്നത സ്ഥാനങ്ങളുണ്ട്.
- അവർ സ്വർഗ്ഗത്തിൽ ശാശ്വതമായി വസിക്കുന്നതാണ്.