Surah Shu’ara – Ayah 30 to 37

  1. ദൃഷ്ടാന്തം കാണിച്ചാലും തടവിലിടുമോയെന്ന് മൂസാ നബി (അ) ചോദിച്ചു.
  2. ഫിർഔൻ ദൃഷ്ടാന്തം ആവശ്യപ്പെട്ടു.
  3. മൂസാ നബി (അ) യുടെ വടി പാമ്പായി.
  4. കരം പ്രകാശിച്ചു.
  5. ഇത് മാരണമാണെന്ന് ഫിർഔൻ പ്രതികരിച്ചു.
  6. ഈജിപ്തുകാരെ നാടുകടത്തലാണ് മൂസയുടെ ലക്ഷ്യമെന്ന് ജനങ്ങളെ ഭയപ്പെടുത്തി.
  7. ഫിർഔൻ അടുത്തവരോട് കൂടിയാലോചിച്ചു.
  8. മാരണക്കാരെ വിളിച്ച് കൂട്ടാൻ അവർ പറഞ്ഞു.