Surah Saffath – Ayah 123 to 132

  1. ഇല്‍യാസ് നബി (അ) നബിയായി നിയോഗിക്കപ്പെട്ടു.
  2. ഇല്‍യാസ് നബി (അ) പറഞ്ഞു: പടച്ചവനോട് ഭയഭക്തി പുലര്‍ത്തുക.
  3. ഉത്തമ സ്രഷ്ടാവായ അല്ലാഹുവിനെ ആരാധിയ്ക്കുക.
  4. അല്ലാഹു നിങ്ങളുടെയും പൂര്‍വ്വികരുടെയും രക്ഷിതാവാണ്.
  5. നിഷേധികള്‍ കളവാക്കുകയും തകരുകയും ചെയ്തു.
  6. നിഷ്‌കളങ്ക ദാസന്മാര്‍ സുരക്ഷിതരായിരിക്കും.
  7. ഉത്തമ സ്മരണ നിലനിന്നു.
  8. മഹാനരുടെ മേല്‍ സലാം ഉണ്ടാകട്ടെ.
  9. നന്മ നിറഞ്ഞവര്‍ക്ക് ഇപ്രകാരമാണ് പ്രതിഫലം.
  10. അദ്ദേഹം ഉത്തമ ദാസനായിരുന്നു.