Surah Al Kahf – Ayah 32 to 41

  1. അഹങ്കാരിയും നിഷേധിയുമായ സമ്പന്നന്റെ സംഭവം.
  2. അയാൾക്ക് ധാരാളം സമ്പത്ത് നൽകപ്പെട്ടു.
  3. സമ്പത്ത് കൂടിക്കൊണ്ടിരുന്നു.
  4. ഈ സമ്പത്ത് നശിക്കുകയില്ലെന്ന് അയാൾ വിചാരിച്ചു.
  5. പരലോകത്തെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്തു.
  6. വിശ്വാസിയായ അയൽവാസി പടച്ചവനെക്കുറിച്ച് ഉണർത്തി.
  7. പടച്ചവനെ മാത്രമേ ഞാൻ ആരാധിക്കുകയുള്ളൂ എന്ന് അറിയിച്ചു.
  8. അനുഗ്രങ്ങൾ കാണുമ്പോൾ മാഷാ അല്ലാഹ് (അല്ലാഹുവിന്റെ അനുഗ്രമാണിത്) എന്ന് പറയാൻ ഉപദേശിച്ചു.
  9. ഇതിനേക്കാളും നല്ലത് എനിക്ക് നൽകാൻ അല്ലാഹുവിന് കഴിവുണ്ട് എന്ന് ആശ്വസിച്ചു.
  10. നിങ്ങളുടെ അരുവിയും ആരാമവും ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നും ഉണർത്തി.